അഭയാര്‍ത്ഥികളുടെ മുങ്ങിമരണങ്ങള്‍ തുടരുന്നു

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

 

മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി മരിക്കുന്ന അഭയാര്‍ത്ഥികളുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ ദിവസം ബോട്ടുമുങ്ങി സ്ത്രീകളും കുട്ടികളുമടക്കം 150 പേരാണ് മരിച്ചത്. യൂറോപ്പിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമം. 150ഓളം പേരെ രക്ഷിച്ചു. ട്രിപ്പോളിയില്‍ നിന്ന് 120 കി മി അകലെ തുറമുഖനഗരമായ അല്‍ – ഖുംസിന് സമീപത്തായിരുന്നു ദുരന്തം നടന്നത്. മെഡിറ്ററേനിയന്‍ കടലില്‍ ഈ വര്‍ഷം നടന്ന ഏറ്റവും വലിയ ദുരന്തമാണണ് ഇത്. മേയില്‍ ബോട്ടുമറിഞ്ഞ് 65 പേര്‍ മരിച്ചിരുന്നു. ഈ വര്‍ഷം ഇതിനകം മരിച്ചവരുടെ എണ്ണം 600 കഴിഞ്ഞതായാണ് യു എന്‍ കണക്ക്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News, International | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply