വാളയാറില്‍ നടന്നതുതന്നെയാണ് ഹത്രാസിലും നടക്കുന്നത്

താന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന് ഹത്രാസിലെ പെണ്‍കുട്ടിയുടെ അന്ത്യമൊഴി പോലും പരിഗണിക്കാതെ പോലീസ് പ്രതികള്‍ക്കൊപ്പം നിന്ന് ആ കുടുംബത്തെ അധിക്ഷേപിക്കുകയാണ്. സ്ഥലത്താകെ ഭീകരാവസ്ഥയും സൃഷ്ടിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ പോലും യുഎപിഎ പ്രയോഗിച്ചു. എന്തുവിലകൊടുക്കും ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്നുകളഞ്ഞവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് യുപി സര്‍ക്കാരും പോലീസും. അതില്‍ പ്രതിഷേധിക്കണം. അതേസമയം അതുതന്നെയാണ് മൂന്നുവര്‍ഷമായി കേരളത്തിലും നടക്കുന്നതെന്നും ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ നീതിക്കായി ഇപ്പോഴും പോരാടുകയാണെന്നും മറക്കരുത്. ആ പോരാട്ടത്തോട് ഐക്യപ്പെടാതെ ഹത്രാസിനെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല എന്നും തിരിച്ചറിയണം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic, Videos | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply